Thursday, January 10, 2008

വ്യഭിചാരം-കതക്‌ അടച്ചിട്ടും തുറന്നിട്ടും...


അന്വേഷിച്ചറിഞ്ഞെഴുതിയത്‌ :

-മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ്‌ ഇടപാടില്‍ സി പി ഐ 25 ലക്ഷം ,സേവി മനോ മാത്യൂവില്‍ നിന്ന്‌ കൈപ്പറ്റി

പറഞ്ഞു കേട്ടത്‌ :

( ഒരു തറവേശ്യ മറ്റൊരു അഭിസാരികയെക്കുറിച്ച്‌ )

" രാത്രി അവടെ വീട്ടിലെ കതകടയ്ക്കുന്നതിന്റേം തൊറക്കുന്നതിനേന്റേം ഒച്ച കാരണം സൊയിര്യമായിട്ടോറങ്ങാന്‍പറ്റുന്നില്ല .അതോണ്ട്‌ ഞാങ്കതകടയ്ക്കാറേയില്ല "

അഴിമതിയേക്കുറിച്ച്‌ സി പി ഐ ഇതുവരെ നടത്തിയ വായ്ത്താരിയേക്കാള്‍ എത്രയോ ആര്‍ജവമാര്‍ന്നതായിരുന്നു ആ തറവേശ്യയുടെ ആരോപണം...

സഖാക്കളായ എമ്മെനും ടീവിയും മുതല്‍ പീകേവി വരെയുള്ളവര്‍ ! എല്ലാ ഇല്ലായ്മകളിലും വല്ലായ്മകളിലും പ്രലോഭനങ്ങളിലും അടിയറവയ്ക്കാതിരുന്ന സത്യസന്ധതയും വര്‍ഗബോധവും വിപ്ലവമൂല്യങ്ങളുമാണ്‌ വെളിയം മുതല്‍ ബിനോയ്‌ വരെയുള്ള വേതാളങ്ങള്‍ വേശ്യാത്തെരുവില്‍ കൂട്ടിക്കൊടുത്ത്‌ സുഖിമാന്മാരായിക്കഴിഞ്ഞ്‌, വിപ്ലവവായാടിത്തം വിസര്‍ജിക്കുന്നത്‌. ആ ഉളുപ്പില്ലയ്മയോടേയാണ്‌ ഈ നാടിന്റെ ഈടുവയ്പ്പായ വനഭൂമിമൂലധന ചൂഷകര്‍ക്കും അവരുടെ കങ്കാണിമാര്‍ക്കും തീറെഴുതി വിറ്റ്‌ മന്ത്രിമാരായി വാഴുന്നത്‌ .

വെളിയം ഭാര്‍ഗവന്‍ ,പന്ന്യന്‍ രവീന്ദ്രന്‍, കെ.ഇ.ഇസ്മായേല്‍,

കെ. പി. രാജേന്ദ്രന്‍,സി.ദിവാകരന്‍,മുല്ലക്കര രത്നാകരന്‍,ബിനോയ്‌ വിശ്വം...

കപട വിപ്ലവത്തിന്റെ ജാരസന്ധതികള്‍..പിതൃരഹിത സമഷ്ടിബോധത്തിന്റെ

വികല-വിഷ വിത്തുകള്‍

‍ഈ പൊലയാടിമക്കളെല്ലാം ചേര്‍ന്നായിരുന്നു മൂന്നാര്‍ ദൗത്യം പൊളിച്ചടുക്കിയത്‌.

അന്ന്‌ വീയെസ്സിനും കെ. സുരേഷ്‌ കുമാറിനും രാജു നാരയണ സ്വാമിക്കും ഋഷിരാജ്‌ സിംഹിനും എതിരായി പന്ന്യനും കൂട്ടരും നടത്തിയ പുലയാട്ട്‌ എത്ര തീവ്രമായിരുന്നു..

അഴിമതിക്കാര്യത്തില്‍ കോണ്‍ഗ്രസ്സിനേയും മുസ്ലിം ലീഗിനേയും ജനത ദളിനേയും കേരളാകോണ്‍ഗ്രസ്സിനേയും പുഴുത്ത തെറികൊണ്ടഭിഷേകം ചെയ്യാന്‍ ഇവന്മാര്‍ക്കെന്തുത്സാഹം..

ഈ പറഞ്ഞവരെല്ലാം കതകടച്ച്‌ അവിഹിതബന്ധം പുലര്‍ത്തുമ്പോള്‍

സി പി ഐ കതക്‌ തുറന്നിട്ട്‌ വ്യഭിചരിക്കുന്നു ..

ആതിരേ,

ഇതാണോ നവയുഗ വിപ്ലവബോധം..?

ഇതിനു വേണ്ടിയായിരുന്നോ പതിനായിരങ്ങള്‍ ജീവന്‍ ബലിയര്‍പ്പിച്ചത്‌...

ഇതിനായിരുന്നോ മാര്‍ക്സ്‌...

Tuesday, January 1, 2008

ഹൃദയക്കടങ്ങള്‍ക്കൊരു നീലപ്പനിനീരിതള്‍


ഒരിടരാവുകൂടി

കുളിര്‍ന്നടര്‍ന്നുവീഴ്കേ ,

തുടരടരാടലുകളുടെ-

യൊരാണ്ടുകൂടിപ്പിറവിയായി..!


പെരുക്കാ,നോര്‍മ്മകളും

പുതുക്കാന്‍ പ്രതിജ്ഞകളുമില്ലാത്ത

പ്രജ്ഞയില്‍,കയ്പ്പാ,യുറവയാവു-

കയാണൊരു ശപ്തജന്മത്തിന്‍

‍ജ്വരമൂര്‍ഛിത ഭ്രമകാമനകളും

വീട്ടാ ഹൃദയക്കടങ്ങളും.....


ഈ നീലപ്പനിനീരിതള്‍കൂട്ടമ്പോ-

ലൊരിക്കലും പിറവിയാകില്ലെങ്കിലും

നേരുന്നാതിരേ

കരുണ തന്‍ വായ്പ്പും,കൃപാര്‍ദ്രമൊരു വാഴ്‌വും

നിനക്കുമെന്റെ കൂട്ടായ്മകള്‍ക്കും...


( പിന്നെ എല്ലാക്കുന്നായ്മകള്‍ക്കും )